Monday, April 11, 2011

നാട്ടുകാരുടെ അനുമോദനം


നാട്ടുകാരുടെ അനുമോദനം



Thursday, March 31, 2011

PG Entrance Examination - 2011 in Kerala University..

PG Entrance Examination - 2011 in Kerala University..

Applications are invited for the PG Entrance Test to the Various Teaching Departments of Kerala University for the Academic Year 2011-2012.

http://www.keralauniversity.ac.in/news/478-pg-entrance-test-2011.html



PG ENTRANCE TEST – 2011

Applications are invited for the PG Entrance Test to the Various Teaching Departments of Kerala , University for the Academic Year 2011-2012. Application Form and other details are available on the following Websites of the University.

www.keralauniversity.ac.in.
Last date 2nd May 2011

Free Coaching Classes for JNU Entrance Exam

Free Coaching Classes for JNU Entrance Exam

It gives me great pleasure to inform you that on April 10th Sunday, we, the students of JNU and volunteers of IMSISA (INSTITUTE FOR MINORITY STUDIES AND INCLUSIVE SOCIAL ACTION) are organising a free coaching class for those students who have applied in different subjects in Jawaharlal Nehru University. We have decided to organize the programme in Farook College, Calicut from 10 AM to 5 PM the above date. A press release to be posted in your notice boards is attached alongwith the mail. As the programme we are organizing is completely voluntary and free of cost, we look forward to your maximum support with maximum participation of your students. We hope that you will support our venture and pass the information to your students.

ഇണ; ഇഷ്‌ടമുള്ള തുണ.......അബ്‌ദുല്‍വദൂദ്‌

ഇണ; ഇഷ്‌ടമുള്ള തുണ

അബ്‌ദുല്‍വദൂദ്‌

ഇങ്ങനെയൊരു സംഭവമുണ്ട്‌: ഓഫീസിലേക്ക്‌ പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്‌. അല്‍പസമയം പോലും അയാള്‍ക്ക്‌ പാഴാക്കാനില്ല. അപ്പോഴാണ്‌ തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്‌. അതിന്റെ അടപ്പ്‌ അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ്‌ അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച്‌ ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന്‍ അതെടുക്കും'' എന്ന്‌ പറഞ്ഞ്‌, മോനെപ്പിടിച്ച്‌ ചുംബനം നല്‍കി ഓഫീസിലേക്കോടി.
ജോലിത്തിരക്കില്‍ കുപ്പിയുടെ കാര്യം അവള്‍ മറന്നു. കുറച്ചുനേരം കഴിഞ്ഞ്‌ ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ മരുന്നു മുഴുവന്‍ കഴിച്ച്‌ അവരുടെ പിഞ്ചോമന ബോധരഹിതനായി കിടക്കുന്നു! പരിഭ്രാന്തയായ അവള്‍ അയല്‍ക്കാരെ വിളിച്ച്‌ ആശുപത്രിയിലേക്കോടി. വിദഗ്‌ധ ചികിത്സ തന്നെ ഡോക്‌ടര്‍മാര്‍ നല്‍കിയെങ്കിലും ആ ഓമനപ്പൈതലിനെ രക്ഷിക്കാനായില്ല. പേടിയും ആധിയും നിറഞ്ഞ മനസ്സോടെ ഭര്‍ത്താവ്‌ ആശുപത്രിയിലെത്തിയപ്പോഴേക്ക്‌ ഓമനപ്പൈതല്‍ മരണപ്പെട്ടു. ആരെയും കാത്തുനില്‍ക്കാതെ ജീവിതത്തില്‍ നിന്നു മടങ്ങിയ ആ ഓമനപ്പൈതലിന്റെ കുഞ്ഞുശരീരവുമായി ഐസിയുവില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്ന ഭര്‍ത്താവിന്റെ മനസ്സില്‍ നിറയെ എന്തായിരിക്കും? ഭയംകൊണ്ട്‌ ചുവന്ന മുഖമാണ്‌ ആ ഭാര്യക്ക്‌. അവളിതുവരെ കരഞ്ഞിട്ടില്ല. തന്റെ അശ്രദ്ധകൊണ്ടുണ്ടായ ദുരന്തമാണല്ലോ എന്ന ചിന്തയാണ്‌ അവളില്‍ നിറയെ. ഭര്‍ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ആധിയില്‍ അവള്‍ നിര്‍വികാരയായി പുറത്തുനില്‍ക്കുന്നു!
എന്തായിരിക്കും അയാളുടെ പ്രതികരണം?
അയാള്‍ കുഞ്ഞിന്റെ മൃതശരീരം കൈയില്‍ വെച്ച്‌ അവളെ നോക്കി. അയാള്‍ ഇത്രമാത്രം പറഞ്ഞു: `I love you darling'' -ഞാനിപ്പോഴും നിന്നെ സ്‌നേഹിക്കുന്നു. ഇത്‌ കേട്ടപ്പോള്‍ അവള്‍ കരഞ്ഞു. കുഞ്ഞിന്റെ മരണത്തിലുള്ള വേദന മാത്രമായിരുന്നില്ല ആ കണ്ണീര്‍. മറിച്ച്‌, ഭര്‍ത്താവിന്റെ നിലയ്‌ക്കാത്ത സ്‌നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം കൂടിയായിരുന്നു അത്‌.
****

സ്‌നേഹപൂര്‍വം പ്രിയങ്കരിയായ ആഇശക്ക്‌ തിരുനബി(സ) സമ്മാനിച്ച പായസം നിമിഷനേരത്തെ അരിശംകൊണ്ട്‌ ആഇശ(റ) തട്ടിക്കളഞ്ഞു. പാത്രം ചിന്നിച്ചിതറി, പായസം നിലത്തൊഴുകി.
അരിശം അണപൊട്ടിയൊഴുകാന്‍ സാധ്യതയേറെയുണ്ടായിട്ടും പ്രണയാര്‍ദ്രമായ ഹൃദയത്തോടെ ക്ഷമയുടെ പ്രവാചകന്‍ ഇത്രമാത്രം പറഞ്ഞു: ``ഉമ്മുല്‍ മുഅ്‌മിനീന്‍ ഇന്നെന്തോ ദേഷ്യത്തിലാണല്ലേ?''
****

കേരളത്തിലെ പ്രശസ്‌തനായ കാന്‍സര്‍ ചികിത്സകന്‍ ഡോ. വി പി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം അതിമനോഹരമായ പുസ്‌തകമാണ്‌. ഡോക്‌ടറുടെ ചികിത്സാനുഭവങ്ങളുടെ ഡയറി എന്നതിലേറെ, മനുഷ്യസ്‌നേഹത്തിന്റെ പാഠപുസ്‌തകമാണത്‌. അതിലൊരു സംഭവമുണ്ട്‌.

കാന്‍സര്‍ ബാധിച്ച ഒരു യുവതി ഡോക്‌ടറുടെ അടുത്തെത്തി. വിദഗ്‌ധ പരിശോധനയ്‌ക്കു ശേഷം രോഗം ഗുരുതരമാണെന്ന്‌ വിലയിരുത്തി. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ്‌ വേണ്ടത്‌. പക്ഷേ, ആ കുടുംബത്തിന്‌ ചെലവ്‌ താങ്ങാന്‍ സാധിക്കാതെ ചികിത്സക്കു നില്‍ക്കാതെ സങ്കടത്തോടെ വീട്ടിലേക്ക്‌ തിരിച്ചുപോയി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു യുവാവ്‌ ഡോക്‌ടറെത്തേടിയെത്തി. മുമ്പ്‌ വന്ന ആ യുവതിയുടെ ഭര്‍ത്താവാണയാള്‍. ഗള്‍ഫില്‍ നിന്ന്‌ വന്നതാണ്‌. പരിചയപ്പെടുത്തലിനു ശേഷം അയാള്‍ പറഞ്ഞതിങ്ങനെ:

``ഡോക്‌ടര്‍, ഞങ്ങള്‍ വിവാഹിതരായിട്ട്‌ ഏതാനും ദിവസങ്ങളേ ആയുള്ളൂ. അല്‍പം ദിവസങ്ങള്‍ മാത്രമേ ഞങ്ങള്‍ ഒന്നിച്ച്‌ കഴിഞ്ഞിട്ടുള്ളൂ. ഗുരുതരമായ രോഗമാണ്‌ അവള്‍ക്കിപ്പോള്‍ ബാധിച്ചിരിക്കുന്നത്‌. എന്തു ചെയ്യണെന്ന്‌ ഞാന്‍ കുറെ ആലോചിച്ചു. അവളെ ഒഴിവാക്കിയാല്‍ ആരുമെന്നെ കുറ്റപ്പെടുത്തില്ലെന്ന്‌ എനിക്കറിയാം. പക്ഷേ, എന്തുവന്നാലും ഞാനവളെ ചികിത്സിക്കും. മരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ മരിപ്പിക്കും. ജീവിക്കുകയാണെങ്കില്‍ പൂര്‍ണാരോഗ്യം വരെ ചികിത്സിക്കും. മരുഭൂമിയില്‍ രാവും പകലും അധ്വാനിക്കേണ്ടിവന്നാലും പണമുണ്ടാക്കി ഞാനവളെ ചികിത്സിക്കും.''

തിരിച്ചുപോയ അയാള്‍ ഡോക്‌ടറുടെ അക്കൗണ്ടിലേക്ക്‌ പണമയച്ചുകൊണ്ടിരുന്നു. വിദഗ്‌ധ ചികിത്സകള്‍ക്കൊടുവില്‍ അവള്‍ സുഖം പ്രാപിച്ചുതുടങ്ങി. പൂര്‍ണാരോഗ്യം കൈവരിച്ച ശേഷം പഠനം തുടര്‍ന്നു. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നു.

ഇത്രയും എ ഴുതിയ ശേഷം ഡോക്‌ടര്‍ പറയുന്നു: ``കൈപിടിക്കാനൊരാള്‍ ഉണ്ടെങ്കില്‍ എത്ര വലിയ ആപത്തില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമെന്ന്‌ എനിക്ക്‌ മനസ്സിലായി.''

ഉള്ളു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹത്തിന്റെ മികച്ച സാക്ഷ്യമാണീ സംഭവങ്ങള്‍. വൈവാഹിക ബന്ധം ഈടും ഉറപ്പുമുള്ള പ്രണയമായും ആത്മബന്ധമായും തെളിയുന്ന തിളക്കമുണ്ട്‌ ഈ അനുഭവങ്ങളില്‍.

ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ്‌ ഇണകളില്‍ ഒരാള്‍ക്കെങ്കിലുമുള്ളതെങ്കില്‍ അതാണ്‌ വിവാഹജീവിതത്തിന്റെ വിജയം. കണ്ണികള്‍ അഴിഞ്ഞുകിടക്കുന്ന ചങ്ങല കാണാന്‍ ഭംഗിയില്ലല്ലോ. എന്നാല്‍ ഒന്നിനോടൊന്ന്‌ കോര്‍ത്തു കെട്ടിയാല്‍ എത്ര രസമാണ്‌, എന്തൊരു ശക്തിയാണ്‌! ഇണയും തുണയുമാകുന്ന ബന്ധത്തിലാണ്‌ സുഖവും ശക്തിയും.

Monday, March 14, 2011

مناقشة الدكتوراه في الدراسات العربية في تاميل نادو

مناقشة الدكتوراه في الدراسات العربية في تاميل نادو

الأربعاء, 9- مارس -2011

،تمت يوم الأربعاء الموافق 9 مارس 2011فيمركز الدراسات العربية والأفريقية
،مدرسة دراسة اللغة والأدب والثقافة
جامعة جواهرلال نهرو - بنيو دلهي - الهند مناقشة رسالة الدكتوراة المقدمه من الباحث/ تاج الدين بن عبد الوهاب والتي كانت بعنوان: دراسة مساهمة علماء تامل نادو في الدراسات العربية في القرنين
(التاسع عشر والعشرين)
وقد تطرق الباحث في رسالته الي التعريف بعلماء تاميل نادو وأسهاماتهم في الدراسات الإسلامية بشكل خاص والأدب العربي بشكل عام وكذلك شرح الأسباب التي جعلته يختار هذا الموضوع كحقلا لدراسته هذه

هذا وقد تكونت لجنة المناقشة من كلا من : الأستاذ الدكتور / السيد رضوان الرحمن (خادم اللغة العربية) مشرفا وممتحنا الأستاذ الدكتور/ سيد نزار الدين من جامعة كيرالا ممتحنا خارجيا وبحضور الأستاذ الدكتور / محمد أسلم الإصلاحي رئيس المركز العربي بالجامعة.

وفي نهاية المناقشة شكرت اللجنة الباحث وأثنت على جهوده في أثراء اللغة العربية ببحث كهذا والذي يتناول جانبا مهما من جوانب اللغة العربية وآدابها وأشاروا إلى الباحث للنشر لاستفادة الطلبة منها في بحوثهم

هذا وقد حضر المناقشة قيادة فرع المؤتمر بالولاية الى جانب العديد من الباحثين الأجانب الدارسين في الجامعة والجامعات الأخرى في نيو دلهي والذين قاموا بتهنئة زميلهم الدكتور على هذا الانجاز الكبير سائلين الله له التوفيق في خدمة وطننا الحبيب

Wednesday, March 9, 2011

Viva is Over

Assalamu Alaikum

Finally, With the grace of God, My Ph.D viva is Over, Thank you for your support and prayers....by Thajudeen................................



Kindly try to check and inform me about Post Doctorate Degree (with scholarship) in Arabic Language/ Literature/ Islamic Studies at Arab Countries.....

With Regards

Sunday, February 27, 2011

Welcome Vilambara Ghoshayathra 2011 March 2 PM GOVT HHS THONNAKKAL Golden Jubilee 2011-2012


Welcome Vilambara Ghoshayathra 2011 March 2 PM GOVT HHS THONNAKKAL Golden Jubilee 2011-2012

Sunday, February 20, 2011

മതന്യൂനപക്ഷങ്ങളോടുള്ള അവഗണ: കേരള സര്‍വകലാശാല അറബിക് വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നില്ല

ഗവേഷണം ഉള്‍പ്പെടെ എം.എ., എം.ഫില്‍, പി.എച്ച്.ഡി., അഫ്ദലുല്‍ ഉലമ എന്നീ വിഭാഗങ്ങളിലായി വിദൂരവിദ്യാഭ്യാസം ഉള്‍പ്പെടെ മുന്നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന കേരള സര്‍വകലാശാല അറബിക് വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെയും സെനറ്റിന്റെയും നിരന്തരമായ ആവശ്യം മാറിമാറി വരുന്ന ഗവണ്മെന്റുകള്‍ തള്ളിക്കളയുകയാണ്.

2002 ജൂണ്‍ 15 നു കൂടിയ സിന്‍ഡിക്കേറ്റ് മീറ്റിംഗില്‍ യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന ടീച്ചിംഗ് സ്റ്റാഫിനെ നിയമിക്കാന്‍ ഗവണ്മെന്റിനോട് ശിപാര്‍ശ ചെയ്തിരുന്നു. അതേത്തുടര്‍ന്ന് 2002 നവംബര്‍ 23 നു അന്നത്തെ രജിസ്ട്രാര്‍ അന്ന് നിലവിലുണ്ടായിരുന്ന ഒരു പ്രോഫസര്‍ക്കു പുറമേ ഒരു റീഡറെയും ആറു ലക്ചറര്‍മാരെയും അടിയന്തിരമായി അറബിക് വിഭാഗത്തില്‍ നിയമിക്കണമെന്ന് സര്‍ക്കാരിലേക്ക് എഴുതുകയുണ്ടായി. അന്ന് ധനകാര്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമനം നടന്നില്ല.

ഇതേയവസരത്തില്‍ മറ്റുള്ള വിഭാഗങ്ങളില്‍ പോസ്റ്റ് നിര്‍മാണം ഉള്‍പ്പെടെ നിയമനങ്ങള്‍ വരെ നടക്കുകയുണ്ടായി. ഇത് മതന്യൂനപക്ഷങ്ങളോടുള്ള പൂര്‍ണമായ അവഗണന മാത്രമാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെയും 21 ന്റെയും നഗ്നമായ ലംഘനവുമാണ്.

ഭരണഘടനയുടെ അനുച്ഛേദം 14 നിയമപരമായ തുല്യതയും തുല്യ പരിരക്ഷയും എല്ലാ മതവിഭാഗങ്ങള്‍ക്കും പൗരന്മാര്‍ക്കും ഉബോല്‍ബലകമായി വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിഭാവനം ചെയ്യുമ്പോള്‍ സര്‍വകലാശാലയിലെ സ്വന്തം നിലനില്പുതന്നെ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്ന അറബിക് വിഭാഗത്തിനെതിരെയുള്ള ഇത്തരം നീക്കം എന്തടിസ്ഥാനത്തിലാണെന്ന് ചിന്തനീയമാണ്. ഭരണഘടനയുടെ തുടര്‍ന്നുള്ള അനുച്ഛേദങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ക്കതീതമായി പ്രത്യേക സൗകര്യങ്ങളും സ്ഥാപനങ്ങളും സര്‍ക്കാരിന് അനുവദിക്കാമെന്നിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ മാത്രം അറബിക്‌വിഭാഗത്തില്‍ നിന്നുള്ള നിവേദനങ്ങള്‍ക്ക് മുമ്പില്‍ അക്ഷന്തവ്യമായ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിലപാടുകള്‍ കൃത്യവിലോപമാണെന്ന് പറയാതെ വയ്യ.

നിലവിലുള്ള രണ്ടു പ്രൊഫസര്‍മാരും അടുത്തവര്‍ഷം ഒരേദിവസം പെന്‍ഷനാകുന്ന സാഹചര്യത്തില്‍ അറബിക് വിഭാഗത്തില്‍ അടിയന്തിരമായി അധ്യാപകരെ നിയമിക്കണമെന്നുള്ള സര്‍വകലാശാലയുടെ ആവശ്യം വീണ്ടും ധനകാര്യവകുപ്പിന്റെ പിടിപ്പുകേടുമൂലം ഭരണസിരാകേന്ദ്രത്തിന്റെ ഏതോ പിന്നാമ്പുറങ്ങളില്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. ഈയവസരത്തില്‍ ഇവിടെ പഠനം നടത്തുന്ന മുന്നൂറ്റമ്പതോളം വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാവുകയും തുടര്‍ന്നു വരുന്ന പുത്തന്‍തലമുറയ്ക്ക് അറബിക് പഠനത്തിനുള്ള മൗലികമായ അവകാശം കൂടി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.

മതന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ലക്ഷദ്വീപ് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ നിന്നെല്ലാം നിരവധി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനായി ഈ വിഭാഗത്തെ ആശ്രയിക്കുന്നത്. മത-വര്‍ഗ-വര്‍ണ വിവേചനങ്ങള്‍ക്കതീതമായി ഗള്‍ഫ്‌നാടുകളില്‍ കഴിയുന്ന നിരവധി മലയാളികള്‍ക്കും മറ്റുള്ളവര്‍ക്കും ഈ വിഭാഗത്തിന്റെ സേവനം വളരെ വലുതാണ്. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, കോടതിസംബന്ധമായ രേഖകള്‍, വിസകള്‍, ലൈസന്‍സുകള്‍, മുതലായ മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിവര്‍ത്തനം ചെയ്യുന്നതിലേക്കായി ദിവസവും നിരവധിയാളുകളുടെ ആശാകേന്ദ്രവും അഭയ സ്ഥാനവുമാണ് ഇത്. എന്നു മാത്രമല്ല മറ്റുള്ള സ്ഥലങ്ങളില്‍നിന്നുള്ള വിവര്‍ത്തനങ്ങള്‍ നോര്‍ക്ക പോലുള്ള ഒഫിഷ്യല്‍ കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നതുമല്ല.

വിവിധ മതസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നിര്‍ലോഭമായ സഹകരണങ്ങള്‍ കൊണ്ടാണ് കേരള സര്‍വകലാശാല അറബിക് വിഭാഗം ഇന്ന് കാണുന്ന സമുന്നതമായ നിലവാരത്തിലേക്ക് എത്തിയത്.

സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പിലെ ബന്ധപ്പെട്ട അധികാരികളുടെ തത്വത്തില്‍ പൂര്‍ണമായ നിഷേധാത്മക നിലപാടുമൂലം വകുപ്പില്‍ ഇന്ന് കാണുന്ന അന്തര്‍ദേശീയ നിലവാരമുള്ള സൗകര്യങ്ങള്‍ ഒക്കെത്തന്നെയും നിമിഷാര്‍ധം കൊണ്ട് തച്ചുടയ്ക്കുകയോ കൈവിട്ടു പോവുകയോ ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവിടെ പഠിച്ചിറങ്ങുന്ന ഭൂരിഭാഗം പേരും ജീവിതമാര്‍ഗം തേടി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതുകൊണ്ടുതന്നെ ഇവരൊന്നും ഭാവിയില്‍ ഗവണ്മെന്റിനു ബാധ്യതയാകുന്നുമില്ല. ഇക്കാര്യങ്ങളൊക്കെ ആരാലും ചൂണ്ടിക്കാണിക്കപ്പെടാതെ തന്നെ അറിവുള്ള അധികാരികള്‍ വകുപ്പില്‍നിന്നുള്ള നിവേദനങ്ങള്‍ക്കു മുമ്പില്‍ ഉറക്കം നടിക്കുന്നത് വളരെ വിചിത്രമാണ്.

അവശരുടെയും ആലംബഹീനരുടെയും ഉന്നമനത്തെക്കുറിച്ച് അഹോരാത്രം തെരുവുനാടകം കളിക്കുന്നവര്‍ അറബിക് വിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ശരിയല്ലെന്ന് മാത്രമല്ല പൗരബോധമുള്ള ഏതൊരു വ്യക്തിയും ചോദ്യം ചെയ്യേണ്ടതുമാണ്. ഇതു സംബന്ധിച്ച അടിയന്തിര ഫയല്‍ വകുപ്പുമന്ത്രിയുടെ ഓഫീസിലെ ഉപചാപകവൃന്ദങ്ങളുടെ സമ്മര്‍ദങ്ങള്‍ മൂലം ധനകാര്യവകുപ്പിന്റെ പിന്നാമ്പുറങ്ങളില്‍ എവിടെയോ പൂഴ്ത്തപ്പെട്ടിരിക്കുകയാണ്. ഇതുതന്നെയാണ് എപ്പോഴും മാന്യ ധനകാര്യമന്ത്രിയുടെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.

പാവപ്പെട്ടവന്റെ ആശാകേന്ദ്രവും ആശ്രയകേന്ദ്രവുമായ അറബിക് വിഭാഗം എങ്ങനെ തുലഞ്ഞാലും വേണ്ടില്ല എന്ന സമീപനം സ്വീകരിക്കുമ്പോഴും വരേണ്യവര്‍ഗത്തിന്റെ സന്താനങ്ങള്‍ നക്ഷത്ര നിലവാരമുള്ള വിദേശത്തെയും സ്വദേശത്തെയും സ്ഥാപനങ്ങളില്‍ ശീതീകരിച്ച മുറികളില്‍ വിദ്യ അഭ്യസിക്കുന്നു എന്ന വാസ്തവം ഇന്നാട്ടിലെ പാവപ്പെട്ടവര്‍ മനസിലാക്കുന്നു എന്ന സത്യം ധനകാര്യ നിപുണന്മാരും മനസിലാക്കിയാല്‍ നന്ന്.

രാജ്യത്തെ പ്രസിദ്ധമായ ജെ.എന്‍.യു, അലീഗഡ്, ദല്‍ഹി സര്‍വകലാശാലകളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന മത്സര പരീക്ഷയും ഇന്റര്‍വ്യൂവും വിജയിച്ച്, എംഫിലും പി.എച്ച്.ഡിയും കരസ്ഥമാക്കിയ നാലുപേര്‍, സ്ഥിരാധ്യാപകരുടെ ശമ്പളത്തിന്റെ പത്തിലൊരുഭാഗം പോലും ലഭിക്കാതെ കേവലം 8000 രൂപ സീലിങ്ങില്‍ - ഗവേഷണവിദ്യാര്‍ഥികള്‍ക്ക് യു.ജി.സി. നല്‍കുന്ന ഫെലോഷിപ്പിന്റെ മൂന്നിലൊന്നു തുകയില്‍ - ഗസ്റ്റ് അധ്യാപകരായി ജോലിചെയ്യുന്നവര്‍ എപ്പോള്‍ വേണമെങ്കിലും ജോലി ഉപേക്ഷിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അമേരിക്കയിലെ പ്രസിദ്ധമായ മോഡേണ്‍ ലാംഗ്വേജ് അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം (2006 മുതല്‍ 2009 വരെയുള്ള) നിലവിലെ നവലിബറല്‍ ലോകക്രമത്തില്‍, യൂറേഷ്യന്‍ ഭാഷകളില്‍ ഏറ്റവും വേഗത്തില്‍ (46% വളര്‍ച്ചാനിരക്ക്) വളര്‍ന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ക്രൈസ്തവ ജൂത വിഭാഗത്തിന്റെ മാതൃഭാഷയായ അറബിയാണ്. വിദേശരാജ്യങ്ങളിലെ അനന്തമായ ഉദ്യോഗ സാധ്യതയ്ക്കു പുറമെ, കേരളത്തില്‍ മാത്രം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള ദേശീയവും വൈദേശികവുമായ 185 സ്ഥാപനങ്ങളില്‍ മിക്കതിലും, ഇടതുപക്ഷ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റിയിലും മംഗലാപുരത്തെ ടെക്‌നോസിറ്റിയിലുമായി എണ്ണമറ്റ അവസരങ്ങളാണ് വരാനിരിക്കുന്നത്. കഴിവുറ്റ ദ്വിഭാഷികളെയും വ്യാഖ്യാതാക്കളെയും വാര്‍ത്തെടുക്കാന്‍ പ്രാഗത്ഭ്യമുള്ള അധ്യാപകരെ സ്ഥിരമായി നിയമിച്ചെങ്കില്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ.

ഇത്തരത്തില്‍ വളര്‍ന്നുവരുന്ന നിരവധി തൊഴിലവസരങ്ങള്‍ കേരളത്തിലെ ഭാഷാ സാഹിത്യസ്‌നേഹികള്‍ക്ക് നഷ്ടപെടാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് ന്യൂനപക്ഷങ്ങളുടെ അഭ്യര്‍ഥന.

Saturday, February 19, 2011

ഗദ്ദാമ : അറബ് സമൂഹത്തോട് മലയാളി മാപ്പു പറയണം

ഗദ്ദാമ : അറബ് സമൂഹത്തോട് മലയാളി മാപ്പു പറയണം


Tuesday, February 15, 2011

JNU (Jawaharlal Nehru University) ADMISSION 2011-12

JNU (Jawaharlal Nehru University) ADMISSION 2011-12

Application Forms and Prospectus for admission to the various programmes of study are being issued by the University from 7th February 2011.

Entrance Examination for admission to various programmes of study under Category 'A' will be held between 17th and 20th May 2011 in 51 cities in India and also in Kathmandu (Nepal).

Sets of Application Form and Prospectus can be obtained either

(i) Through post
for JNU Entrance Examination: by sending crossed Bank Draft (valid for six months) for Rs. 300/-
for Combined Entrance Examination for Biotechnology Programme: by sending crossed Bank draft (valid for six months) for Rs.260/-

drawn in favour of Jawaharlal Nehru University payable at New Delhi alongwith a self-addressed (unstamped) envelope of the minimum size of 30 cms X 25 cms. clearly indicating the Category for which the Application Form is required on the self-addressed envelope to the Section Officer (Admissions), Room No. 28, Administrative Block, Jawaharlal Nehru University, New Delhi-110067. Money Orders and Cheques are not accepted. Please do not send requests for application form through private courier services;

Or

(ii) in person from the Counter in the Administrative Block of the University on cash payment of Rs.200/- per set from 10.00 a.m. to 1.00 p.m. and from 2.00 p.m. to 4.00 p.m. on all working days (Monday to Friday). BPL card holders will be issued a set of application form & prospectus free of cost on submissiion of a copy of the BPL card issued by the competent authority showing their name in the card.

Last date for issue of Application Forms

(i) By Post : March 10, 2011

(ii) At Cash Counter : March 21, 2011

Last date for receipt of completed Application Forms : March 21, 2011

همّ فلسطين والعرب عند محمّد إقبال بقلم : الأستاذ عبد العزيز كحيل

همّ فلسطين والعرب عند محمّد إقبال

بقلم : الأستاذ عبد العزيز كحيل


يقول الشّاعر والفيلسوف رحمه الله: "إنّني أعتقد أنّ مستقبل الإسلام مرتبط بمستقبل العرب، ومستقبل العرب متوقّف على اتّحادهم، فيفوز المسلمون إذا اتّحد العرب، ويجب علينا جميعاً أن نصرف كلّ ما لدينا في إنجاز هذا الهدف، والله سبحانه وتعالى سوف يمنحنا الفوز والنّجاح"، قال هذا الكلام في القدس الشّريف الّذي سافر إليه من الهند للمشاركة في المؤتمر الإسلامي العالميّ في ديسمبر 1931، وكانت معظم البلاد العربيّة تحت الاحتلال الأجنبيّ، وقد كانت نذر اغتصاب اليهود لفلسطين تلوح في الأفق بكلّ وضوح، وكان محمّد إقبال رحمه الله منتبهاً للمؤامرة الغربيّة ولسذاجة بعض القادة العرب الّذين يثقون في بريطانيا وفرنسا، لذلك حذّرهم في شعر بليغ يخاطب به العربيّ المسلم: "أيّها الغافل! لماذا ترجو العطف والحنان من الإفرنجيّ الغاصب؟ ألا تدري أن قلب الصّقر لا يرقّ لطائر يقع بين مخلبيه؟" .

لقد قضى محمّد إقبال – وهو السيّاسي البارز في شبه القارّة الهنديّة والمفكّر المتضلّع الخبير بأحداث العالم- السّنوات العشر الأخيرة من حياته يكشف المخطّطات الاستعماريّة الّتي تستهدف المسلمين في كلّ مكان وخاصّةً في فلسطين، فكان يرفع صوته بالتّحذير من تلك المخطّطات وينبّه العرب إلى المخاطر المحدقة بهم رغم بريق اللافتات الّتي ترفعها الدّوّل الغربيّة بدهاء ومكر لتفادي غضب المسلمين ومقاومتهم لبرامجها الفاسدة الهدّامة الّتي تتغنّى بقيّم الحريّة والرّقيّ والمدنيّة، فيقول رحمه الله في شعر ترجمه عبد الوهّاب عزّام:

مرحى لحانات الفرنج فقد ملأت بهن زجاجها حلب

إن في فلسطين اليهود رجت فليأخذنّ أسبانيا العرب

للإنجليز مقـاصد خفيت ما أن يراد الشهد والرطب

إنّه يحذّر من نقل الغزاة عاداتهم الفاسدة إلى الشام، ويردّ على الانجليز الّذين يزعمون أنّ لليهود حقّاً تاريخيّاً في فلسطين أن هذا المنطق يقتضي أن يأخذ العرب إسبانيا، فقد حكموها مدّة ثمانيّة قرون وأقاموا بها حضارةً راقيّةً نعم بها أصحاب الديانات المختلفة.

وكان له اهتمام خاصّ بقضيّة فلسطين وبدسائس اليهود، مع العلم أنّه توفيّ قبل تقسيم فلسطين بنحو عشر سنوات، يقول – عليه رحمة الله - : "إنّ المسلمين يستشهدون في فلسطين، وتقتل نساؤهم وأطفالهم، وتسفك دماؤهم في القدس الّتي فيها المسجد الأقصى الّذي أسري إليه بالرّسول صلّى الله عليه وسلّم والإسراء حقيقة دينيّة، لقد كانت الدوّل كلّها تستذلّ اليهود وتضطهدهم، ولم يكونوا يجدون ملجاً سوى الدوّل الإسلاميّة، ولم يكتف المسلمون بإيواء اليهود بل أعطوهم مراتب عاليّةً، ووضعوهم في مناصب ممتازة، وظلّ الأتراك يعاملونهم ببالغ تسامح وإكرام، وسمحوا لهم بالبكاء بجانب جدار البراق في أوقات معيّنة، لذلك اشتهر جدار البراق بحائط المبكى في اصطلاح اليهود، وموضع المسجد الأقصى بكامله وقف لله تعالى في الشّريعة الإسلاميّة، ولا يجوز امتلاكه لأحد إطلاقاً، فدعوى اليهود بامتلاك جزء من المسجد الأقصى باطلة وغير شرعيّة من الناحيّة القانونيّة والتاريخيّة".

ويقول مشيراً إلى سيطرة اليهود على أوروبا: "انظروا، فمع هذه الرّفاهيّة السائدة في الغرب والسّيطرة والتّجارة إلاّ أن القلوب قلقة في الصّدور المظلمة، فقد أمسى الغرب مظلماً بدخان الآلات والمصانع ولم يعد ذلك الوادي الأيمن يصلح ليكون مصدراً للتّجلّي، فالحضارة الغربيّة قد أوشكت على الانهيّار وهي في عمر الشباب وبعدها قد يتولّى اليهود زمام أمور الكنيسة".

وصدق محمّد إقبال، فها هم اليهود لم يكتفوا بالتغلغل في مفاصل الحياة الغربيّة السيّاسيّة والماليّة والفنيّة بل سيطروا حتّى على الكنيسة نفسها، فصارت تعتذر لهم وتبرّئهم من قتل السيّد المسيح، وتزايد في الدّفاع عن باطلهم.

ويقول في الموضوع نفسه شعراً ترجمه له عبد الوهّاب عزام:

لا يزال الزمان يصلى بنار لم تزل في حشاك دون خمود

لا دواء بلندن أو جنوا فوريد الفرنج بكفّ اليهود

ومن الرّق للشعوب نجـاة قوّة الذات وازدهار الوجود

إنّه مسلم ينظر إلى قضيّة فلسطين كمسألة عقيديّة هيّ جزء من دينه لها عليه واجب النّصرة والتضحيّة بغضّ النّظر عن كونه هنديّاً يبعد بلده عندها بمسافة شاسعة، وهذا الرباط الدينيّ المتجاوز لحدود العرق واللغة والقوميّة جعله يكتب: "إن لمشكلة فلسطين أثراً كبيراً في نفوس المسلمين، وإنّني أنا شخصيّاً لمستعدّ أن أذهب إلى السّجن لأمر له تأثير على الإسلام، فإنّ وجود مركز غربيّ على بوّابة الشرق خطير جدّا ً".

هكذا امتزج حبّه لفلسطين بدافع الدّين برؤية سيّاسيّة دقيقة تعرف خفايا المخطّط الغربيّ وتستشرف المستقبل المنذر بخطر كبير يتهدّد الشرق الإسلاميّ كلّه، ومن لهذه الأخطار المحدقة ؟ يقول رحمه الله: "إنّني لست خائفاً من أعداء الإسلام قدر ما أخاف على المسلمين من أنفسهم، من الواجب أن يتنبّه العرب بأنّهم لا يستطيعون الاعتماد على من لا يملك الكفاءة والقدرة للوصول إلى رأي حول قضيّة فلسطين بحريّة فكر واستقلال ضمير، فكلّ ما يقرّره العرب لا بد أن يقرّروه معتمدين على أنفسهم بعد دراسة كاملة للمشكلة الّتي يوّاجهونها".

لو قام الرّجل من قبره لرأى العرب مازالوا في نقطة الصفر كأنّه لم يخاطبهم بهذا التّحليل الواعي ولم يحذّرهم من السّعي وراء الحلول الوهميّة، قال هذا – رحمه الله – قبل تقسيم فلسطين وقبل احتلال الضفة الغربيّة والقدس وغزّة وأجزاء من البلاد العربيّة المجاورة... ثم حدث التقسيم والاحتلال لكن لم يحدث الوعي عند الأنظمة الحاكمة ولا النخب الفكرية المتغرّبة.

عندما زار فلسطين في 1931 – كما ذكرنا – تحرّكت مشاعره وكتب قصيدة كلّها حرقة وحرارة على أرض النبوات والمقدّسات، كان ممّا قال فيها:

ترك سحاب الليل في السّماء نتفاً حمراء وبنفسجيّة

فارتدى جبل " إضم " حللاً ملوّنةً

وهبّ النّسيم عليلاً بليلاً

وهفت أوراق النّخيل مصقولة مغسولة بأمطار اللّيل

وأصبحت رمال " كاظمة " في نعومتها وصفائها حريرا .

هكذا تعالى محمّد إقبال عن انتمائه القومي واللغويّ وناصر القضيّة العربيّة – وفي مقدمتها فلسطين – بحكم انتمائه الإسلامي، فخطب وكتب وأنشد الأشعار واستنهض الهمم ورفع صوته بالتحذير والتحليل، وقد دعته فرنسا لزيارة مستعمراتها في شمال أفريقيا – وكان آنذاك شخصيّة إسلاميّة عالميّة يخطب الغرب ودّه – فرفض ذلك وذكّر الفرنسيّين بجرائمهم في الشام فقال: "إنّ هذا ثمن بخس لإحراق دمشق".

‘Arab traders built the city of Kozhikode’: Dr MGS Narayanan

‘Arab traders built the city of Kozhikode’: Dr MGS Narayanan

Kozhikode: The city of Kozhikode was built by Arab traders and they contributed even the name ‘Malabar’, said historian Dr MGS Narayanan. He was inaugurating the ‘Malabar-Arabia’ seminar as part of the Malabar Mahotsavam in the Kozhikode Town Hall.

Mr Narayanan said that Arabia was the nearest land of Kerala in history. At a time when it took months to go to the neighbouring state Tamil Nadu, only 40 days was the travelling distance between Arabia and Kerala. Arabs were the closest friends of the Zamorin, ruler of Kerala based in Kozhikode. That was why he did not agree to the Portuguese demand not to give permission for the Arabs to trade.

Kerala has much historical importance as people of several countries came here. But the researches pertaining to it are not developing locally in the state. Much of the history regarding the relation with the Arab countries is yet to be known, much more than what is revealed already. Even the Arabic wall-writings in old mosques have not been properly deciphered. Muslims still have a misunderstanding that mosques should be built in the Arab style with minarets only. But the old mosques which began to be built since the beginning of relations with the Arab lands were built with (the native) architectural style. They are the archaeological wealth of the whole of Kerala, and not just of religion, he added.

Dr Frederic Sunil Kumar presided over the seminar and Dr SM Muhammed Koya presented the paper. Dr GR Anil welcomed and Dr Vasanthi delivered the vote of thanks.

The 14th Malabar Mahotsavam began on February 11, 2011 (Friday) at the Kozhikode beach. The four-day festival, inaugurated by Industries Minister Elamaram Kareem, is a meeting venue of Malabari-Arab-Chinese cultures and the cultures will be presented in seven different venues. The festival began with a performance of Chinese artists. There was a music fest also on the first day. The second day of the fest was graced by the Qawali of Ustad Ahsan Khan and Adil Husain Khan Wasi. The day began with a performance of the ‘Kalarippayattu’, traditional martial arts of Kerala. Chinese artists took the audience into their hands with their stunning performance including music and dance. Arabian artists presented their shows today.

The festival is not altogether Arabian and Chinese. Traditional art forms of Kerala were performed at another venue. Chakiar Koothu, Karakayattam, Kavadiyattam, folk dance, Kolkkali, Thiruvathirakkali etc were performed on Saturday. Oppana, naadan pattu, Margam Kali and

Friday, February 4, 2011

قصيدة في أهمية علم النحو

قصيدة في أهمية علم النحو

قالَ أَبو عمرو الدَّاني في شَرحِ الـخَاقَانيَّـة :
كَتبتُ مِن حِفظِ أبي بَكرٍ مُحمَّدِ بنِ عليِّ بنِ أحمدَ الأُذفويِّ المقرئِ قالَ : أُنشدنا لِـعَليِّ بنِ حَمزةَ الكِسائيِّ ـ الإمام ـ رحمهُ الله تعالَى :

إِنَّمـا النَّحْـوُ قِياسٌ يُـتَّـبَـعْ ** وبِه فـي كُلِّ عِلمٍ يُنـتَـفَـعْ

فَإِذا مَا أَبصَرَ النَّحوَ الفَتَى ** مَرَّ في المنطقِ مَـرًّا وَاتَّسَـعْ

وَاتَّــقاهُ كُلُّ مَــن جالَــسَهُ ** مِن جَليسٍ نَاطِقٍ أَوْ مُستَمِعْ

وَإِذا لَـمْ يُبصِرِ النَّحْـوَ الفَـتَى ** هَابَ أَنْ يَـنطِقَ حِينًا فَانقَمَـعْ

فَـتَـرَاهُ يَنْـصِبُ الرَّفْـعَ و مَـا ** كَانَ مِن خَفْضٍ وَ مِن نَصبٍ رَفَعْ

وَإِذَا حَرْفٌ جَــرَى إِعــرَابُه ** صَعُبَ الحرفُ عَليهِ وَامْتَـنَعْ

يَقرأُ القُــرآنَ لَا يَعـرِفُ مَـا ** صَرَّفَ الإِعْرابُ فِيهِ وَمَـنَـعْ

يَـحْـذَرُ اللَّـحْـنَ إِذَا يَـقـــرَؤُهُ ** وَهْوَ لَايَدرِي وَفي اللَّـحْنِ وَقَعْ

يَلْـزَمُ الذَّنـبُ الَّذي أَقْــرأَهُ ** وَهْوَ لَا ذَنْبَ لَهُ فِيمـا اتَّـبَـعْ

وَالَّذي يَـعْــرِفُـــهُ يَـقـرَؤُهُ ** فَإِذَا مَا شَكَّ فِي حَرْفٍ رَجَعْ

نَاظِـرًا فِيـهِ وَفِي إِعْــــرَابِهِ ** فَإِذَا مَا عَرَفَ الحَـقَّ صَدَعْ

وَكَذا لِلْعِلْمِ وَالـجَـهْلِ فَـخُذْ ** مِـنْـهُما مَا شِئْتَ مِن أَمرٍ وَدَعْ

أَهُـمَـا فِيهِ سَـــواءٌ عِندَكُمْ ** لَيْسَتِ السُّـنَّـةُ فِيـنا كَالبِدَعْ

كَمْ رَفيعٍ وَضَعَ النَّحْـوُ وكَمْ ** مِن وَضيعٍ قَــد رَأَيـناهُ رَفَـعْ

Tuesday, February 1, 2011

Quran Class


Quran Class


അസ്സലാമു അലൈക്കും

എല്ലാ ശനിയാഴ്ചകളിലും അസര്‍ നമസ്കാരശേഷം നന്നാട്ടുകാവ് പള്ളിയില്‍ വച്ചു വിശുദ്ധ ഖുര്‍'ആന്‍ പാരായണ പഠനവും ഖുര്‍'ആന്‍റെ ആശയാവതരണവും നടത്തപെടുകയാണ്‌.

അതിന്‍റെ അവ്പചാരികമായ ഉല്ഖ്‌അടനം വരുന്ന 5 -അം തിയതി നടത്തപെടുകയാണ്‌
തിരുവനന്തപുരം യുനിവേഴ്സിറ്റി കോളേജ് മുന്‍ അറബി വിഭാഗം മേധാവി Prof . എന്‍. ഇല്യാസ് കുട്ടി നിര്‍വഹികുന്നതാണ്.
ഏവരെയും സഹര്‍ഷം സ്വാകതം ചെയ്യുന്നു. ക്ഷണിക്കുന്നു

Saturday, January 29, 2011

Comments of Aaishah al-Husayn on Dr. V. Abdur Rahim

Comments of Aaishah al-Husayn on Dr. V. Abdur Rahim

Assalaamu ‘alaikum Brothers and Sisters,

I would like to reply to some questions posted above.

(I may quote posted question here - Bismillah arRahman arRahim - I doubt there are any English-speaking Muslims that have pursued the path of learning Arabic(fus-ha) and have not heard of the “Madina Books” or it’s author Dr. V. Abdur Rahim. Yet, to my surprise, I had some difficulty trying to find any biographical information about the man behind the books. In my search I came across a few things which I might post later, but for now lets just stick with the biography. I tried finding his first name but haven’t found it yet, if anyone knows let me know, insha’Allah.)

Before that, I wish to share some very good news:

The respected Shaykh of Arabic, the renowned Scholar Dr. V. Abdur Rahim, has set up his own blog-site to teach Arabic.

Currently, the Shaykh is teaching Arabic through:

Qur’aan
Hadiith
Arabic Poetry
Grammar duruus.

Please visit: http://www.drvaniya.com

The site also directs to where many of the Shaykh’s unique Arabic language books, Qur’aanic Arabic courses, and entire 2-year Arabic language syllabus for schools, colleges and universities, can be obtained absolutely free.

Hope you share the good news with everyone.

As for the Shaykh’s first name, then it is :

Dr. Vaniyambadi Abdur Rahim

(It seems the Shaykh has been given the name of the town in which he was born).

The letter ” Faa ” is the transliteration of the letter ” V ” in Arabic. This is because there is no letter ” V ” in Arabic so they write ” F ” to represent it.

Those who wish to contact the respected Shaykh can do so directly through his blog-site. The site accepts comments from visitors and the Shaykh receives a copy of the messages and comments. If needed, the Shaykh will reply to the comment through the administration of the site.

In any case, comments will be responded to by his administration.

May Allaah bless our Shaykh and preserve him.

Allaah – subHaanahu – has given us a great bounty and mercy by placing this Shaykh in our midst to teach us non-Arabs and Arabs, the language of Qur’aan, and to do so with the depth, insight, knowledge that is SaHiiH (authentic) that is cgaracteristic of an ‘Alim (Schloar) and last but not least, to learn without fears and tears, wa l-Hamdu lillaah.

Wassalaam
Aaishah (England)

Wednesday, December 29, 2010

LARIBA BANK: By Dr. Yahia Abdul Rahman

LARIBA Book: By Dr. Yahia Abdul Rahman
https://www.lariba.com/lariba-book/index.htm


I am sure that the book "LARIBA BANK" By Dr. Yahia Abdul Rahman will be very informative and intersting. you can read the book by using the above link....

Its Chapterisation as following:-

Chapter 1 LARIBA Banking System
Chapter 2 Islamic Business Ethics
Chapter 3 Review of Islamic Economics
Chapter 4 The Challenge
Chapter 5 The Federal Reserve System of the United States
Chapter 6 The Post World War II International Monetary System
Chapter 7 The European Monetary Union
Chapter 8 Major Features of the Islamic LARIBA Banking Policies
Chapter 9 Relationship of the LARIBA Bank with Its Depositors
Chapter 10 Deposits in LARIBA Banks
Chapter 11 Investing the LARIBA Bank Deposits
Chapter 12 The Dream: A World-wide LARIBA Banking System

With great proud I may quote his own words here:-

I have authored two books:

1.The first was in 1994 called LARIBA Bank (you can read it on line at:
https://www.lariba.com/lariba-book/index.htm)
2.The second has been published in January 2010 by one of the largest publishers in the world and by the grace of Allah is a "best seller" in its category as classified by Amazon. The publisher is John Wiley and Sons, Inc. USA: "The Art of Islamic Banking and Finance" (http://www.amazon.com/Art-Islamic-Banking-Finance-Community-Based/dp/0470449934)

In this book – based on our experience operating LARIBA (since 1987) and the Bank of Whittier (since 2003) Riba-Free and applying the REAL SPIRIT of the Qur'aan and the Sunna of Muhammad (s) instead of concentrating on the form as was done in the 20th Century.

Wassalam,
Best Regards,
Sincerely
Dr. Yahia Abdul-Rahman, Chairman / CEO – www.LARIBA.com and www.WhittierBank.com and www.Islam-In-USA.com
Bank of Whittier, NA - 562-945-7553 X-120

Friday, December 24, 2010

Demand for Arabic University

Demand for Arabic University


Various programmes marked the celebration of International Arabic Day at the Rouzathul Uloom Arabic College, Feroke.

Scholars from Arabian countries attended the three-day festivities that concluded on Monday.

A meeting held on the occasion demanded that an Arabic University be set up in the State for promotion of the Arabic language.

Ahmed Salem Al Wahishi, Arab League Ambassador to India, inaugurated the celebrations. Dr. Wahishi called upon the educated classes for translation of Arabic and Indian works.

K.V. Kunhammed Koya, president of the Rouzathul Uloom Association, presided over the function. P.K. Ahamed, president of the college committee, gave away the prizes to the toppers of the university examinations and winners of literary competitions.

Saqar Al Qureshi, administrative office head of the Saudi Arabian Embassy in India, delivered the keynote address.

U. Mohammed, former Principal of Farook College; and A. Kuttialikutty, Principal of Farook College, spoke.

Abdurahman Fouzan, Arabic professor from King Saud University, Riyadh, inaugurated an exhibition portraying the tradition and heritage of the Arabic language.

Hundreds of people from Kozhikode and neighbouring district visited the exhibition.

Rare collections of Arabic books, manuscripts, newspapers, magazines, journals, Arabic literary works of Indian authors, calligraphy, and Koran copies were on display at the college.

Muhammad al-Sheikh, director of Arabic for All, a Riyadh-based organisation promoting the Arabic language, inaugurated the valedictory meeting.

International Arabic Day is celebrated worldwide on December 18 after the United Nations recognised the Arabic language on December 18, 1973. Arabic enjoys equal status with English, French, Chinese, Russian and Spanish.

“Arabic is one of the most articulate languages in terms of its vast and comprehensive vocabulary, consistency of literary styles and being a living language with applications covering all aspects of the modern life,” said Husain Madavoor, Principal of Rouzathul Uloom Arabic College, welcoming the gathering.

Thursday, December 23, 2010

ശ്രദ്ധിക്കുക

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...

2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...

3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....

4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത് നല്ലതാണ്...
ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍
HOW TO CONTACT CYBER CRIME POLICE STATION


Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004

Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in

also

For advice or assistance regarding cyber crimes you may contact:
Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274
ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....


എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം...ഈ കാര്യങ്ങള്‍ ഫോര്‍വേഡ് ചെയ്ത് ഫ്ലാഷ് ആക്കി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ സഹോദരിമാരെ,നാടിനെ സംരക്ഷിക്കുക.....

Please forward to all your contacts...please

Thursday, October 28, 2010

Wednesday, October 27, 2010

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍....


ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍....



ഇതൊക്കെ ഉണ്ടായെ പറ്റൂ, കാരണം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബി(സ) പറഞ്ഞിട്ടുണ്ട് "സ്ത്രീകളില്‍ നിന്ന് ലജ്ജ ഉയര്‍ത്തപ്പെടുന്നത് അവസാന നാളിന്റെ ലക്ഷണമാകുന്നു.............
..." അന്യ പുരുഷന്റെ മുഖത്തേക്ക് നോക്കാന്‍ പോലും നാണിച്ചിരുന്ന മുസ് ലിം സ്ത്രീ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് എവിടെയാണെന്ന് നൊക്കുക!,

സ്ത്രീകളെ മുഖ്യധാരയിലേക്കു കൊണ്ടൂ വരണം....എന്നാലല്ലേ ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റൂ...ഇവനൊക്കെ ഇതും ഇതിലപ്പുറവും ചെയ്യും..പൊതുരംഗത്തു നിന്നു കുറച്ചു ഭാഗം കേമറ കാണും കുറച്ചു കാണാതിരിക്കും..മുസ്ലിം സഹോദരിമാരെ നരകത്തിലേക്ക് നയ്യിക്കുകയാണ് ഇവര്‍ ........

അള്ളാഹു നമ്മുടെ ഉമ്മമാരെയും സഹോദരിമാരെയും കാത്തുരക്ഷിക്കട്ടെ.....ആമീന്‍

Saturday, May 29, 2010

ആ ചെറുപ്പക്കാര്‍ക്ക് എന്ത് നഷ്ടപരിഹാരം?

ആ ചെറുപ്പക്കാര്‍ക്ക് എന്ത് നഷ്ടപരിഹാരം?

Saturday, May 29, 2010
നേരക്കുറികള്‍ / ഹുംറ ഖുറൈശി

ആ ചെറുപ്പക്കാര്‍ക്ക് പിന്നീട് എന്തു സംഭവിച്ചിട്ടുണ്ടാവും? കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ ആലോചിക്കുന്നത് അവരെക്കുറിച്ചാണ്. ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ 2007 മേയ് 18ന് നടന്ന ഉഗ്രസ്‌ഫോടനങ്ങളുടെ പേരില്‍ അന്ന് പൊലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയത് 26 ചെറുപ്പക്കാരെയാണ്. ഇപ്പോള്‍ നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സി.ബി.ഐ കണ്ടെത്തിയിരിക്കുന്നു, ആ സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സംഘം ഹിന്ദുത്വ തീവ്രവാദികളായിരുന്നുവെന്ന്.
വലതുപക്ഷ തീവ്ര ഹിന്ദുത്വ സംഘടനയായ 'അഭിനവ് ഭാരത്' ആണ് 16 പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് മക്കാമസ്ജിദിലെ സ്‌ഫോടനത്തിന്റെയും മൂന്നു പേരുടെ മരണത്തിനിടയാക്കിയ അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിന്റെയും പിന്നില്‍ എന്നതിനു തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം തന്നെ ചാനല്‍ചര്‍ച്ചയില്‍ പറയുന്നതു കേട്ടു.

അഭിനവ്ഭാരത് പ്രവര്‍ത്തകന്‍ ലോകേശ്ശര്‍മയെ അജ്മീര്‍സ്‌ഫോടനത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായതിന് രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തതോടെയാണ് സ്‌ഫോടനരഹസ്യങ്ങളുടെ ചുരുളഴിഞ്ഞത്. അജ്മീര്‍ സ്‌ഫോടനക്കേസില്‍ ആദ്യം അറസ്റ്റിലായ ദേവേന്ദ്ര ഗുപ്തക്കും ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ്ഭാരതുമായി ബന്ധമുണ്ടെന്ന് രാജസ്ഥാന്‍ എ.ടി.എസ് കണ്ടെത്തി. ആര്‍.എസ്.എസ് മുന്‍ പ്രചാരകും മധ്യപ്രദേശിലെ അഭിനവ് ഭാരത് അംഗവുമായ സുശീല്‍ജോഷിയാണ് അജ്മീര്‍ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെന്നും ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നു. അജ്മീര്‍, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ ഹിന്ദുത്വ തീവ്രവാദികളാണെന്നു വ്യക്തമായതായി കേസ് അന്വേഷിച്ച രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ മേധാവി അശ്വനികുമാറും പറയുന്നു.

പക്ഷേ, ആഭ്യന്തരമന്ത്രി പി.ചിദംബരമോ അന്വേഷണ ഉദ്യോഗസ്ഥരോ പറയാതെപോയത്, ഈ സ്‌ഫോടനങ്ങളുടെ പേരില്‍ പൊലീസ് വേട്ടയാടിയ നിരപരാധികളെക്കുറിച്ചാണ്. അന്ന് മുംബൈയിലും ദല്‍ഹിയിലും ഹൈദരാബാദിലും അറസ്റ്റിലായ, ബോംബ്‌സ്‌ഫോടനത്തിന് ഉത്തരവാദികളെന്ന് പൊലീസ് മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയ ആ 26 മുസ്‌ലിം ചെറുപ്പക്കാരുടെ ജീവിതത്തില്‍ പിന്നീട് എന്തു സംഭവിച്ചെന്ന് ഒരു മാധ്യമവും അന്വേഷിച്ചു കണ്ടില്ല. വെള്ളിയാഴ്ച നമസ്‌കാരത്തിനായി നൂറുകണക്കിനാളുകള്‍ ഒന്നിച്ചിരുന്ന പള്ളി ബോംബ്‌സ്‌ഫോടനത്തിലൂടെ തകര്‍ത്ത് 18 പേരെ വകവരുത്തിയവരെന്ന് മുദ്രകുത്തപ്പെട്ട ആ യുവാക്കളുടെ നഷ്ടമായിപ്പോയ ജീവിതം ആര്‍ക്കാണ് തിരിച്ചുനല്‍കാന്‍ കഴിയുക? ദിവസങ്ങളോളം തടവറയില്‍ പൊലീസിന്റെ ക്രൂരപീഡനത്തിനിരയായ, ആ നിരപരാധികളോട് ഒരു ഭരണാധികാരിയും ഔപചാരികതയുടെ പേരില്‍പോലും ഒരു മാപ്പപേക്ഷ നടത്താന്‍ പോകുന്നില്ല.

അവരില്‍ പലരും ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഈ സ്വതന്ത്ര-ജനാധിപത്യരാഷ്ട്രത്തില്‍ ജനിച്ചു വളര്‍ന്ന് എന്തെങ്കിലുമൊരു ജോലി നേടി സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റണമെന്ന മോഹത്തോടെ ഇറങ്ങിത്തിരിച്ച ചില പാവം യുവാക്കളും പെട്ടുപോയിരുന്നു പൊലീസിന്റെ ഭീകരവിരുദ്ധ വേട്ടയില്‍. മക്കാമസ്ജിദ് സ്‌ഫോടനത്തിനുപിന്നില്‍ ബംഗ്ലാദേശ് ആസ്ഥാനമായ ഹര്‍കത്തുല്‍ജിഹാദില്‍ ഇസ്‌ലാമിയും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമാണെന്നാണ് സ്‌ഫോടനം കഴിഞ്ഞയുടന്‍ പൊലീസ് ഉറപ്പിച്ചു പറഞ്ഞത്. ശാഹിദ് എന്ന ഹൈദരാബാദുകാരന്‍ യുവാവാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും ശാഹിദിന്റെ രണ്ട് സഹോദരന്മാരും അതിന് സഹായിച്ചെന്നും പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് അന്ന് തീര്‍ത്തു പറഞ്ഞു. നമ്മുടെ ദേശീയ പത്രങ്ങളുടെ പഴയ പേജുകള്‍ പരതിയാല്‍, കാണാം വലിയ തലക്കെട്ടുകളില്‍ ആ വാര്‍ത്തകള്‍.

2008 ജനുവരി 12ന് ദേശീയപത്രങ്ങളില്‍ പൊലീസ് നല്‍കിയ വാര്‍ത്ത ഇങ്ങനെയായിരുന്നു: മക്കാമസ്ജിദിലും അജ്മീറിലും സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഒരേതരം ബോംബുകളാണ്. 'ഹുജി'ഭീകരനായ അബൂഹംസയാണ് അവ നിര്‍മിച്ചത്. അവ നഗരത്തില്‍ എത്തിച്ചത് ശൈഖ് അബ്ദുന്നഈം ആണ്.

മക്കാമസ്ജിദ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ ശുഐബ് ജാഗീര്‍ദാരിനെ അറസ്റ്റ് ചെയ്തതായി 2007 മേയ് 25ന് മുംബൈ പൊലീസ് അവകാശപ്പെട്ടിരുന്നു. 2007 സെപ്റ്റംബര്‍ രണ്ടിന് ഇതേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ ദല്‍ഹിയില്‍ പിടികൂടിയതായി ദല്‍ഹി പൊലീസും അവകാശപ്പെട്ടിരുന്നു. 15 മുസ്‌ലിംയുവാക്കളാണ് ഹൈദരാബാദ് മക്കാമസ്ജിദ് സ്‌ഫോടനം നടത്തിയതെന്നും അവരില്‍ സ്‌ഫോടകവസ്തു ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തിച്ച നാലുപേരാണ് പിടിയിലായതെന്നും പിടിയിലായവര്‍ കുറ്റം സമ്മതിച്ചെന്നും ദല്‍ഹി പൊലീസ് അന്ന് തറപ്പിച്ചുപറഞ്ഞു. ഹൈദരാബാദ് പൊലീസ് കമീഷണര്‍ ബല്‍വീന്ദര്‍സിങ് തന്നെ 2007 ല്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഹൈദരാബാദില്‍ സ്‌ഫോടനക്കേസ് വളച്ചൊടിച്ച അന്നത്തെ ഉദ്യോഗസ്ഥരുടെ പങ്ക് അടക്കം ഉള്‍പ്പെടുത്തി സമഗ്ര പുനരന്വേഷണം വേണമെന്നാണ് മുസ്‌ലിം സംഘടനകളുടെ ഇപ്പോഴത്തെ ആവശ്യം.

അന്നു പൊലീസ് പിടികൂടി ഭീകരരാക്കിയ യുവാക്കള്‍ ഇപ്പോഴും ഏതെങ്കിലും തടവറകളില്‍ നരകയാതന അനുഭവിക്കുകയാണോ എന്നറിയില്ല. ഏത് അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും നമ്മുടെ ഭരണകൂടങ്ങള്‍ നഷ്ടപരിഹാരം നല്‍കാറുണ്ട്. പക്ഷേ, ഭീകരരെന്ന സംശയത്തില്‍ പൊലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും കൊടിയ പീഡനങ്ങള്‍ക്കു വിധേയരായി ജീവിതം നഷ്ടമായ നൂറുകണക്കിന് നിരപരാധികളുണ്ട് നമ്മുടെ രാജ്യത്ത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാര്‍ ഭീകരമുദ്ര കുത്തി തടവറകളിലായി. ഇവരില്‍ പലരും നിരപരാധികളെന്ന് വ്യക്തമായതിന്റെ പേരില്‍ പിന്നീട് മോചിതരായി. പക്ഷേ, അപ്പോഴേക്കും അവരുടെ ജീവിതം വീണ്ടെടുക്കാനാവാത്തവിധം തകര്‍ന്നു പോയിരുന്നു. നക്‌സല്‍ അനുഭാവികളെന്ന പേരിലും കശ്മീര്‍ വിഘടനവാദികളെന്ന പേരിലും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നു. ഒരുകാലത്ത് സിഖ് ഭീകരര്‍ എന്ന മുദ്രയാണ് നാം ഒരു സമുദായത്തിനാകെ കല്‍പ്പിച്ചു കൊടുത്തത്. ഇത്തരം പീഡനങ്ങള്‍ക്കിരയായി മോചിതരാകുന്ന നിരപരാധികള്‍ക്ക് പേരിനെങ്കിലും ഒരു നഷ്ടപരിഹാരം നല്‍കാന്‍ നമ്മുടെ ആഭ്യന്തരമന്ത്രി തയാറാകുമോ? വേണ്ട, തടവറയുടെ ഇരുട്ടില്‍ പൊലീസിന്റെ മൂന്നാംമുറക്കു വിധേയരാവുന്ന നിരപരാധികള്‍ക്ക് പിന്നീട് സാധാരണനിലയിലേക്ക് മടങ്ങിവരാന്‍ ഒരു കൗണ്‍സലിങ് എങ്കിലും നല്‍കണമെന്ന ന്യായമായ ആവശ്യം നമ്മുടെ പൗരാവകാശസംഘടനകളൊന്നും ഉന്നയിക്കാത്തതെന്തേ?

Saturday, March 20, 2010